'ഗ്വാസ്സ്' (Gauss) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസിന് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കാനും ശേഷിയുണ്ടെന്ന് കരുതുന്നു.
ഇറാന്റെ ആണവസംവിധാനം ആക്രമിക്കാന്‍ രംഗത്തെത്തിയ 'സ്റ്റക്‌സ്‌നെറ്റ്' (Stuxnet) വൈറസ് രൂപപ്പെട്ട അതേ ലാബില്‍ നിന്നാണ് പുതിയ വൈറസിന്റെയും വരവെന്ന് കാസ്‌പെര്‍സ്‌കി ലാബ് പറയുന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് സ്റ്റക്‌സ്‌നെറ്റ് വൈറസ് സൃഷ്ടിച്ചതെന്ന് കരുതുന്നു.
Read More
No comments:
Post a Comment